الزمر
Az-Zumar
കൂട്ടങ്ങള്‍
50
٥٠
قَدْ
ഖദ്
Surely
തീര്‍ച്ചയായും
قَالَهَا
ഖാലഹ
said it
ഇത് പറഞ്ഞിട്ടുണ്ടായിരുന്നു
ٱلَّذِينَ
ല്‍-ലധീന
Those who
യാതോരുത്തര്‍
مِن
മിന്‍
From
യില്‍നിന്ന് / ഉള്ള
قَبْلِهِمْ
ഖബ്‌ലിഹിം
(were) before them
അവര്‍ക്ക് മുമ്പ്
فَمَآ
ഫമാ
then not
എന്നാല്‍ ഇല്ല
أَغْنَىٰ
അഘ്‌നാ
(will) avail
ഉപകാരപ്പെടുക
عَنْهُمْ
‘അന്‍ഹും
[for] them
അവര്‍ക്ക്
مَّا
മാ
not
അത് / ഇല്ല
كَانُواْ
കാനൂ
they were
അവരായിരുന്ന
يَكْسِبُونَ
യക്‌സിബൂന്‍
earn
അവര്‍ സമ്പാദിച്ചു കൊണ്ടിരുന്നത്
قَدْ قَالَهَا ٱلَّذِينَ مِن قَبْلِهِمْ فَمَآ أَغْنَىٰ عَنْهُمْ مَّا كَانُواْ يَكْسِبُونَ
ഖദ് ഖാലഹ ല്‍-ലധീന മിന്‍ ഖബ്‌ലിഹിം ഫമാ അഘ്‌നാ ‘അന്‍ഹും മാ കാനൂ യക്‌സിബൂന്‍
Verily, those before them said it, yet (all) that they had earned availed them not.
ഇവര്‍ക്കു മുമ്പുള്ളവരും ഇവ്വിധം പറഞ്ഞിട്ടുണ്ടായിരുന്നു. എന്നാല്‍ അവര്‍ സമ്പാദിച്ചതൊന്നും അവര്‍ക്കൊട്ടും ഉപകരിച്ചില്ല.
51
٥١
فَأَصَابَهُمْ
ഫഅസാബഹും
Then struck them
അങ്ങനെ അവരെ ബാധിച്ചു
سَيِّئَاتُ
സയ്യിആതു
(the) evil (results)
ദുഷ് ഫലങ്ങള്‍
مَا
മാ
what
യാതൊന്നിന്‍റെ
كَسَبُواْ
കസബൂ
they (had) earned
അവര്‍ സമ്പാദിച്ച
وَٱلَّذِينَ
വല്ലധീന
and those who
യാതോരുവര്‍
ظَلَمُواْ
ളലമൂ
wronged
അക്രമം ചെയ്ത
مِنْ
മിന്‍
from
ഇല്‍ നിന്ന്
هَـٰؤُلاَءِ
ഹാഉലാഇ
these
ഇക്കൂട്ടര്‍
سَيُصِيبُهُمْ
സയുസീബുഹും
will strike them
അവരെ ബാധിക്കും
سَيِّئَاتُ
സയ്യിആതു
(the) evil (results)
ദുഷ് ഫലങ്ങള്‍
مَا
മാ
what
യാതൊന്ന്
كَسَبُواْ
കസബൂ
they (had) earned.
അവര്‍ സമ്പാദിച്ച / നേടിയ
وَمَا
വമാ
and not
അല്ല
هُمْ
ഹും
they
അവര്‍
بِمُعْجِزِينَ
ബിമുഅ്‌ജിസീന്‍
escape (it)
തോല്‍പിക്കുന്നവര്‍
فَأَصَابَهُمْ سَيِّئَاتُ مَا كَسَبُواْ وَٱلَّذِينَ ظَلَمُواْ مِنْ هَـٰؤُلاَءِ سَيُصِيبُهُمْ سَيِّئَاتُ مَا كَسَبُواْ وَمَا هُمْ بِمُعْجِزِينَ
ഫഅസാബഹും സയ്യിആതു മാ കസബൂ വല്ലധീന ളലമൂ മിന്‍ ഹാഉലാഇ സയുസീബുഹും സയ്യിആതു മാ കസബൂ വമാ ഹും ബിമുഅ്‌ജിസീന്‍
So, the evil results of that which they earned overtook them. And those who did wrong of these [people to whom you have been sent], will also be overtaken by the evil results for that which they earned, and they will never be able to escape.
അങ്ങനെ അവര്‍ സമ്പാദിച്ചതിന്‍റെ ദുരന്തഫലങ്ങള്‍ അവരെ ബാധിച്ചു. അതേപോലെ ഇക്കൂട്ടരില്‍ അതിക്രമികള്‍ക്കും അവര്‍ നേടിയതിന്‍റെ ദുഷ്ഫലങ്ങള്‍ ബാധിക്കാന്‍ പോവുകയാണ്. ഇവര്‍ക്കും നമ്മെ തോല്‍പിക്കാനാവില്ല.
52
٥٢
أَوَلَمْ
അവലം
Do not
ഇല്ലേ
يَعْلَمُوۤاْ
യഅ്‌ലമൂ
they know
അവര്‍ മനസ്സിലാക്കി
أَنَّ
അന്ന
that
തീര്‍ച്ചയായും / എന്ന്
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
يَبْسُطُ
യബ്‌സുതു
extends
അവന്‍ വിപുലമാക്കിക്കൊടുക്കുന്നു
ٱلرِّزْقَ
ര്‍-റിസ്‌ഖ
the provision
ഉപജീവനം
لِمَن
ലിമന്‍
For whoever
ഒരുത്തര്‍ക്ക്
يَشَآءُ
യശാഉ
He wills.
അവനുദ്ദേശിക്കുന്ന
وَيَقْدِرُ
വയഖ്‌ദിറു
and straitens.
അവന്‍ ചുരുക്കുകയും ചെയ്യുന്നു
إِنَّ
ഇന്ന
Indeed,
നിശ്ചയമായും
فِى
ഫീ
In
ഇല്‍
ذٰلِكَ
ദാലിക
That
അത്
َلآيَاتٍ
ലആയാതിന്‍
surely (are) Signs,
ദൃഷ്ടാന്തങ്ങള്‍
لِّقَوْمٍ
ലിഖൗമിന്‍
for a people
ജനങ്ങള്‍ക്ക്
يُؤْمِنُونَ
യുഅ്‌മിനൂന്‍
believe
അവര്‍ വിശ്വസിക്കുന്നു
أَوَلَمْ يَعْلَمُوۤاْ أَنَّ ٱللَّهَ يَبْسُطُ ٱلرِّزْقَ لِمَن يَشَآءُ وَيَقْدِرُ إِنَّ فِى ذٰلِكَ َلآيَاتٍ لِّقَوْمٍ يُؤْمِنُونَ
അവലം യഅ്‌ലമൂ അന്ന ല്ലാഹ യബ്‌സുതു ര്‍-റിസ്‌ഖ ലിമന്‍ യശാഉ വയഖ്‌ദിറു ഇന്ന ഫീ ദാലിക ലആയാതിന്‍ ലിഖൗമിന്‍ യുഅ്‌മിനൂന്‍
Do they not know that Allah enlarges the provision for whom He wills, and straitens it. Verily, in this are signs for the folk who believe.
ഇവര്‍ മനസ്സിലാക്കുന്നില്ലേ. അല്ലാഹു അവനിച്ഛിക്കുന്നവര്‍ക്ക് വിഭവങ്ങള്‍ വിപുലമാക്കിക്കൊടുക്കുന്നു. അവനിച്ഛിക്കുന്നവര്‍ക്ക് അതില്‍ കുറവു വരുത്തുന്നു. സത്യവിശ്വാസികളായ ജനത്തിന ്തീര്‍ച്ചയായും ഇതില്‍ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്.
53
٥٣
قُلْ
ഖുല്‍
Say
നീ പറയുക
يٰعِبَادِىَ
യാ‘ഇബാദിയ
O My servants
എന്‍റെ ദാസന്‍മാരേ
ٱلَّذِينَ
ല്‍-ലധീന
Those who
യാതോരുത്തരേ
أَسْرَفُواْ
അസ്‌റഫൂ
have transgressed
അതിക്രമം കാണിച്ച
عَلَىٰ
‘അലാ
against
മേല്‍
أَنفُسِهِمْ
അന്‍ഫുസിഹിം
themselves
സ്വന്തം ആത്മാക്കളുടെ
لاَ
ലാ
(do) not
അരുത്
تَقْنَطُواْ
തഖ്‌നതൂ
despair
നിങ്ങള്‍ നിരാശപ്പെടുക
مِن
മിന്‍
From
പറ്റി
رَّحْمَةِ
റഹ്‌മതി
(the) Mercy
കാരുണ്യത്തെ
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
يَغْفِرُ
യഘ്‌ഫിറു
(is) Oft-Forgiving
അവന്‍ പൊറുക്കും
ٱلذُّنُوبَ
ദ്-ധുനൂബ
the sins
പാപങ്ങള്‍
جَمِيعاً
ജമീഅന്‍
all together
എല്ലാം
إِنَّهُ
ഇന്നഹൂ
Indeed, He
തീര്‍ച്ചയായും അവന്‍
هُوَ
ഹുവ
him
അവന്‍
ٱلْغَفُورُ
ല്‍-ഘഫൂറു
(is) the Oft-Forgiving
ഏറെ പൊറുക്കുന്നവന്‍
ٱلرَّحِيمُ
ര്‍-റഹീം
the Most Merciful
പരമദയാലുവും
قُلْ يٰعِبَادِىَ ٱلَّذِينَ أَسْرَفُواْ عَلَىٰ أَنفُسِهِمْ لاَ تَقْنَطُواْ مِن رَّحْمَةِ ٱللَّهِ إِنَّ ٱللَّهَ يَغْفِرُ ٱلذُّنُوبَ جَمِيعاً إِنَّهُ هُوَ ٱلْغَفُورُ ٱلرَّحِيمُ
ഖുല്‍ യാ‘ഇബാദിയ ല്‍-ലധീന അസ്‌റഫൂ ‘അലാ അന്‍ഫുസിഹിം ലാ തഖ്‌നതൂ മിന്‍ റഹ്‌മതി ല്ലാഹി ഇന്ന ല്ലാഹ യഘ്‌ഫിറു ദ്-ധുനൂബ ജമീഅന്‍ ഇന്നഹൂ ഹുവ ല്‍-ഘഫൂറു ര്‍-റഹീം
Say: Oh Ibadi (My slaves) who have transgressed against themselves, Despair not of the Mercy of Allah, verily Allah forgives all sins. Truly, He is Oft-Forgiving, Most Merciful.
പറയുക: തങ്ങളോടു തന്നെ അതിക്രമം കാണിച്ച എന്‍റെ ദാസന്‍മാരേ, അല്ലാഹുവിന്‍റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശരാവരുത്. ഗംശയം വേണ്ട. അല്ലാഹു എല്ലാ പാപങ്ങളും പൊറുത്തുതരുന്നവനാണ്. ഉറപ്പായും അവന്‍ ഏറെ പൊറുക്കുന്നവനാണ്. പരമദയാലുവും.
54
٥٤
وَأَنِـيبُوۤاْ
വഅനീബൂ
And turn
നിങ്ങള്‍ മടങ്ങുവിന്‍
إِلَىٰ
ഇലാ
to
ലേക്ക്
رَبِّكُمْ
റബ്ബികും
your Lord
നിങ്ങളുടെ രക്ഷിതാവില്‍
وَأَسْلِمُواْ
വഅസ്‌ലിമൂ
and submit
നിങ്ങള്‍ കീഴ്പെടുകയും ചെയ്യുവിന്‍
لَهُ
ലഹൂ
to him
അവന്ന്
مِن
മിന്‍
From
ആയി
قَبْلِ
ഖബ്‌ലി
before
മുമ്പ്
أَن
അന്‍
that
അത്
يَأْتِيَكُمُ
യഅ്‌തിയകുമു
comes to you
നിങ്ങള്‍ക്ക് വന്നെത്തുന്നതിന്ന്
ٱلْعَذَابُ
ല്‍-അധാബു
the punishment
ശിക്ഷ
ثُمَّ
ഥുമ്മ
then
പിന്നെ
لاَ
ലാ
not
ഇല്ല
تُنصَرُونَ
തുന്‍സറൂന്‍
you will be helped.
നിങ്ങള്‍ സഹായിക്കപ്പെടുക
وَأَنِـيبُوۤاْ إِلَىٰ رَبِّكُمْ وَأَسْلِمُواْ لَهُ مِن قَبْلِ أَن يَأْتِيَكُمُ ٱلْعَذَابُ ثُمَّ لاَ تُنصَرُونَ
വഅനീബൂ ഇലാ റബ്ബികും വഅസ്‌ലിമൂ ലഹൂ മിന്‍ ഖബ്‌ലി അന്‍ യഅ്‌തിയകുമു ല്‍-അധാബു ഥുമ്മ ലാ തുന്‍സറൂന്‍
And turn in repentance and in obedience with true Faith to your Lord and submit to Him, before the torment comes upon you, then you will not be helped.
നിങ്ങള്‍ക്കു ശിക്ഷ വന്നെത്തും മുമ്പെ നിങ്ങള്‍ നിങ്ങളുടെ നാഥങ്കലേക്ക് പശ്ചാത്തപിച്ചു മടങ്ങുക. അവന് കീഴ്പെടുക. ശിക്ഷ വന്നെത്തിയാല്‍ പിന്നെ നിങ്ങള്‍ക്ക് എങ്ങു നിന്നും സഹായം കിട്ടുകയില്ല.
55
٥٥
وَٱتَّبِعُـوۤاْ
വത്തബിഉ
And follow
നിങ്ങള്‍ പിന്‍പറ്റുകയും ചെയ്യുവിന്‍
أَحْسَنَ
അഹ്‌സന
did good
ഏറ്റവും ഉത്തമമായതിനെ
مَآ
മാ
what
യാതൊന്ന്
أُنزِلَ
ഉന്‍സില
(is) revealed
അവതരിപ്പിക്കപ്പെട്ട
إِلَيْكُم
ഇലയ്‌കും
to you
നിങ്ങള്‍ക്ക്
مِّن
മിന്‍
from
ഇല്‍ നിന്ന്
رَّبِّكُـمْ
റബ്ബികും
your Lord
നിങ്ങളുടെ രക്ഷിതാവ്
مِّن
മിന്‍
from
ആയി
قَبْلِ
ഖബ്‌ലി
before
മുമ്പ്
أَن
അന്‍
that
അത്
يَأْتِيَكُـمُ
യഅ്‌തിയകുമു
comes to you
നിങ്ങള്‍ക്ക് വന്നെത്തുന്നതിന്ന്
ٱلْعَذَابُ
ല്‍-അധാബു
the punishment
ശിക്ഷ
بَغْتَةً
ബഘ്‌തതന്‍
suddenly
പെട്ടെന്ന്
وَأَنتُمْ
വഅന്‍തും
while you (are)
നിങ്ങളായിരിക്കെ
لاَ
ലാ
not
ഇല്ല
تَشْعُرُونَ
തശ്‌അുറൂന്‍
you perceive
നിങ്ങൾ മനസ്സിലാക്കുന്നു
وَٱتَّبِعُـوۤاْ أَحْسَنَ مَآ أُنزِلَ إِلَيْكُم مِّن رَّبِّكُـمْ مِّن قَبْلِ أَن يَأْتِيَكُـمُ ٱلْعَذَابُ بَغْتَةً وَأَنتُمْ لاَ تَشْعُرُونَ
വത്തബിഉ അഹ്‌സന മാ ഉന്‍സില ഇലയ്‌കും മിന്‍ റബ്ബികും മിന്‍ ഖബ്‌ലി അന്‍ യഅ്‌തിയകുമു ല്‍-അധാബു ബഘ്‌തതന്‍ വഅന്‍തും ലാ തശ്‌അുറൂന്‍
And follow the best of that which is sent down to you from your Lord, before the torment comes on you suddenly while you perceive not.
നിങ്ങളറിയാതെ, പെട്ടെന്നാണ് നിങ്ങള്‍ക്കു ശിക്ഷ വന്നെത്തുക. അതിനു മുമ്പേ നിങ്ങളുടെ നാഥനില്‍ നിന്ന് നിങ്ങള്‍ക്ക് ഇറക്കപ്പെട്ട വേദത്തിലെ വചനങ്ങളെ പിന്‍പറ്റുക.
56
٥٦
أَن
അന്‍
that
അത്
تَقُولَ
തഖൂല
will say
പറഞ്ഞേക്കും
نَفْسٌ
നഫ്‌സുന്‍
a soul
ഓരോ ആത്മാവും
يٰحَسْرَتَا
യാഹസ്‌റതാ
Oh , My regret
ഹാ എന്‍റെ കഷ്ടം
عَلَىٰ
‘അലാ
on
നാല്‍ / മേല്‍
مَا
മാ
what
യാതൊന്ന്
فَرَّطتُّ
ഫര്‍റത്തു
I neglected
ഞാന്‍ വീഴ്ച വരുത്തിയ
فِى
ഫീ
In
ഇല്‍
جَنبِ
ജന്‍ബി
regard (to)
ഭാഗത്ത്
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
وَإِن
വഇന്‍
And if
തീര്‍ച്ചയായും / എങ്കില്‍
كُنتُ
കുന്‍തു
I am
ഞാനായിരുന്നു
لَمِنَ
ലമിന
among
കൂട്ടത്തില്‍
ٱلسَّاخِرِينَ
സ്-സാഖിറീന്‍
the mockers
പരിഹസിക്കുന്നവരുടെ
أَن تَقُولَ نَفْسٌ يٰحَسْرَتَا عَلَىٰ مَا فَرَّطتُّ فِى جَنبِ ٱللَّهِ وَإِن كُنتُ لَمِنَ ٱلسَّاخِرِينَ
അന്‍ തഖൂല നഫ്‌സുന്‍ യാഹസ്‌റതാ ‘അലാ മാ ഫര്‍റത്തു ഫീ ജന്‍ബി ല്ലാഹി വഇന്‍ കുന്‍തു ലമിന സ്-സാഖിറീന്‍
Lest a person should say: Alas, my grief that I was undutiful to Allah, and I was indeed among those who mocked.
ആരും ഇങ്ങനെ പറയാന്‍ ഇടവരാതിരിക്കട്ടെ: എന്‍റെ നാശം, അല്ലാഹുവോടുള്ള ബാധ്യതാ നിര്‍വഹണത്തില്‍ ഞാന്‍ വല്ലാതെ വീഴ്ച വരുത്തിയല്ലോ. തീര്‍ച്ചയായും ഞാന്‍ അതിനെ പരിഹസിക്കുന്നവരുടെ കൂട്ടത്തിലായിപ്പോയി.
57
٥٧
أَوْ
അൗ
or
അല്ലെങ്കില്‍
تَقُولَ
തഖൂല
will say
പറഞ്ഞേക്കും
لَوْ
ലൗ
if
എങ്കില്‍
أَنَّ
അന്ന
that
തീര്‍ച്ചയായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
هَدَانِى
ഹദാനീ
He has guided me
എന്നെ നേര്‍വഴിയിലാക്കിയിരുന്നു
لَكُـنتُ
ലകുന്‍തു
surely, I (would) have been
ഞാന്‍ ആകുമായിരുന്നു
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْمُتَّقِينَ
ല്‍-മുത്തഖീന്‍
the righteous
സൂക്ഷ്മതപാലിക്കുന്നവരില്‍
أَوْ تَقُولَ لَوْ أَنَّ ٱللَّهَ هَدَانِى لَكُـنتُ مِنَ ٱلْمُتَّقِينَ
അൗ തഖൂല ലൗ അന്ന ല്ലാഹ ഹദാനീ ലകുന്‍തു മിന ല്‍-മുത്തഖീന്‍
Or he should say: If only Allah had guided me, I should indeed have been among the Muttaqun.
അല്ലെങ്കില്‍ ഇങ്ങനെയും പറയേണ്ടിവരാതിരിക്കട്ടെ: അല്ലാഹുഎന്നെ നേര്‍വഴിയിലാക്കിയിരുന്നുവെങ്കില്‍ ഞാന്‍ സൂക്ഷ്മതയുള്ളവരിലുള്‍പ്പെടുമായിരുന്നേനെ.
58
٥٨
أَوْ
അൗ
or
അല്ലെങ്കില്‍
تَقُولَ
തഖൂല
will say
പറഞ്ഞേക്കും
حِينَ
ഹീന
when
അപ്പോള്‍
تَرَى
തറ
it sees
നേരില്‍ കാണുക
ٱلْعَذَابَ
ല്‍-അധാബ
the punishment
ശിക്ഷ
لَوْ
ലൗ
if
എങ്കില്‍
أَنَّ
അന്ന
that
തീര്‍ച്ചയായും
لِى
ലീ
for me
എനിക്ക് ഉണ്ടായിരുന്നു
كَـرَّةً
കര്‍റതന്‍
another chance
ഒരു തിരിച്ച് പോക്ക്
فَأَكُونَ
ഫഅകൂന
then I could be
അപ്പോള്‍ ഞാന്‍ ആകുമായിരുന്നു
مِنَ
മിന
among
കൂട്ടത്തില്‍
ٱلْمُحْسِنِينَ
ല്‍-മുഹ്‌സിനീന്‍
the good-doers
സദ്‌വൃത്തരുടെ
أَوْ تَقُولَ حِينَ تَرَى ٱلْعَذَابَ لَوْ أَنَّ لِى كَـرَّةً فَأَكُونَ مِنَ ٱلْمُحْسِنِينَ
അൗ തഖൂല ഹീന തറ ല്‍-അധാബ ലൗ അന്ന ലീ കര്‍റതന്‍ ഫഅകൂന മിന ല്‍-മുഹ്‌സിനീന്‍
Or he should say when he sees the torment: If only I had another chance then I should indeed be among the Muhsinun.
അതുമല്ലെങ്കില്‍ ശിക്ഷ നേരില്‍ കാണുമ്പോള്‍ ഇവ്വിധം പറയാനിടവരരുത്: എനിക്കൊന്ന് മടങ്ങിപ്പോകാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഉറപ്പായും ഞാന്‍ സച്ചരിതരില്‍പെടുമായിരുന്നു.
59
٥٩
بَلَىٰ
ബലാ
Nay,
അല്ലാ
قَدْ
ഖദ്
Surely
തീര്‍ച്ചയായും
جَآءَتْكَ
ജാഅത്‌ക
came to you
നിനക്ക് വന്നെത്തിയിരുന്നു
آيَاتِى
ആയാതീ
My Verses
എന്‍റെ വചനങ്ങള്‍
فَكَذَّبْتَ
ഫകധ്ധബ്‌ത
but you denied
അപ്പോള്‍ നീ തള്ളിപ്പറഞ്ഞു
بِهَا
ബിഹാ
at it.
അവയെ
وَٱسْتَكْبَرْتَ
വസ്‌തക്‌ബര്‍ത
and were arrogant,
നീ അഹങ്കരിക്കുകയും ചെയ്തു
وَكُنتَ
വകുന്‍ത
and you were
നീ ആവുകയും ചെയ്തു
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْكَافِرِينَ
ല്‍-കാഫിറീന്‍
the disbelievers
സത്യനിഷേധികള്‍
بَلَىٰ قَدْ جَآءَتْكَ آيَاتِى فَكَذَّبْتَ بِهَا وَٱسْتَكْبَرْتَ وَكُنتَ مِنَ ٱلْكَافِرِينَ
ബലാ ഖദ് ജാഅത്‌ക ആയാതീ ഫകധ്ധബ്‌ത ബിഹാ വസ്‌തക്‌ബര്‍ത വകുന്‍ത മിന ല്‍-കാഫിറീന്‍
Yes, Verily, there came to you My Ayat and you denied them, and were proud and were among the disbelievers.
എന്നാല്‍ സംശയമില്ല. എന്‍റെ വചനങ്ങള്‍ നിനക്ക് വന്നെത്തിയിരുന്നു. അപ്പോള്‍ നീ അവയെ തള്ളിപ്പറഞ്ഞു. അഹങ്കരിക്കുകയും ചെയ്തു. അങ്ങനെ നീ സത്യനിഷേധികളിലുള്‍പ്പെട്ടു.